Monthly Archives: June 2022


ചെറായി ഒരു ബീച്ചല്ല, സംസ്കാരമാണ്.

29

Jun 2022

ചെറായി ഒരു ബീച്ചല്ല, സംസ്കാരമാണ്.

ചെറായി കാണാത്ത മലയാളികളുണ്ടോ? ഉണ്ടെങ്കിൽ അവരോട് എനിക്ക് സഹതാപം മാത്രം. കാരണം നാം കാണേണ്ട ഒരിടമാണ് ചെറായി. സത്യത്തിൽ സാംസ്കാരിക കേരളത്തിന്റെ പൈതൃകഭൂമി ഇതല്ലേ എന്ന് നാം നിസ്സംശയം ചോദിച്ചുപോവും, ചെറായി ശരിക്കും കണ്ടുതീരുമ്പോൾ. കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. 15 കിലോമീറ്ററോളം നീളമുള്ള ഈ കടൽത്തീരം താരതമ്യേന ആഴം കുറഞ്ഞതും ഏറെ ശുചിത്തമുള്ളതുമാണെന്ന് പറയാം. വൈപ്പിൻ ദ്വീപിന്റെ ഭാഗമായ ചെറായി ബീച്ച് പക്ഷേ ഇപ്പോൾ അനാസ്ഥയുടെ കടലോരമാവുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിവരുന്നുണ്ട്. ഇവിടെ കടൽ അപകടകാരിയല്ല, കൊച്ചുകുട്ടികൾ പോലും ഈ ബീച്ചിൽ സുരക്ഷിതരാണ്. ഒരുപാട് വിനോദസഞ്ചാരികൾ...

Read More...

Read More


കേൾക്കാം സിംഹഗർജ്ജനം ഒരിക്കൽകൂടി

21

Jun 2022

കേൾക്കാം സിംഹഗർജ്ജനം ഒരിക്കൽകൂടി

ഉണർന്നു സജ്ജരായി മുന്നോട്ടു പാഞ്ഞീടുവിൻ തകർന്നുതരിപ്പണ- മാകട്ടെ തടസ്സങ്ങൾ. ഒരു നൂറ്റാണ്ടുമുമ്പ് മുഴങ്ങിയ സിംഹഗർജ്ജനം ഇന്നും തുടരുകയാണ്. ഭൂമിയിൽ നിന്ന് ജാതീയത പാടെ തുടച്ചുമാറ്റാനായി സിംഹഗർജ്ജനം മുഴക്കിയ ആ നവോത്ഥാന നായകൻ വിസ്മൃതനായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ആ സിംഹത്തിന്റെ മടയിലാണ് ഞാനിപ്പോഴുള്ളത്. സാക്ഷാൽ സഹോദരൻ അയ്യപ്പന്റെ കാലോച്ച കേട്ട നവോത്ഥാനഭൂമി. ഇത് സഹോദരൻ അയ്യപ്പന്റെ സ്മാരകം. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 10 കി.മി. സഞ്ചരിച്ചാൽ നമുക്ക് ഈ നവോത്ഥാന ഭൂമിയിലെത്താം. ശ്രീനാരാ.ണഗുരുവിന്റേയും കുമാരനാശാന്റേയും ചട്ടമ്പിസ്വാമികളുടേയും പാദസ്പർശമേറ്റ ഒരു ധന്യഭൂമികൂടിയാണിത്. പെരിയാറിന്റെ ഓളങ്ങളിൽ കുളിരേറ്റുകിടക്കുന്ന ഈ ഹരിതാഭഭൂമി സന്ദർശകർക്ക് ശാന്തിനികേതനാണ്....

Read More...

Read More


കണ്ടു വിശ്വസിക്കുന്നവരും ഭാഗ്യവാന്മാർ

15

Jun 2022

കണ്ടു വിശ്വസിക്കുന്നവരും ഭാഗ്യവാന്മാർ

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നൊക്കെ വിശ്വസിക്കാമെങ്കിലും വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ആയിരുന്നില്ല. കണ്ടും തൊട്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് തോമാസ് ശ്ലീഹയുടേത്. വിശുദ്ധ തോമാസ് ശ്ലീഹ പോലുമാണെങ്കിലും വിശ്വാസത്തിന്റെ കഥ മറിച്ചല്ല. നമുക്ക് കണ്ടും തൊട്ടും അനുഭവിച്ചും വിശ്വസിക്കാം  തോമാസ് ശ്ലീഹയെ ഇവിടെ ഈ ദേവാലയത്തിൽ. ഇത് മാർതോമ തീത്ഥകേന്ദ്രം. ഈ കാണുന്നതാണ് കൊടുങ്ങല്ലൂരിലെ അഴീക്കോടിലെ മാർതോമാ പള്ളിയും തീർത്ഥകേന്ദ്രവും. കൊടുങ്ങല്ലൂരിൽ നിന്ന് അഴീക്കോട് ജെട്ടിയിലേക്ക് ബസ്സ് മാർഗ്ഗവും മുനമ്പം അഴിമുഖത്തുനിന്ന് ജങ്കാർ മാർഗ്ഗവും സന്ദർശകർക്ക് ഈ തീർത്ഥകേന്രത്തിലെത്താവുന്നതാണ്. മുനമ്പത്തുനിന്ന് ജങ്കാർ കായലോളങ്ങളിലൂടെ ഇഴയുമ്പോൾ സന്ദർശകരുടെ ഓർമ്മകളും...

Read More...

Read More


ശ്രീഗൌരീശ്വര ചതുർമുഖക്ഷേത്രം

08

Jun 2022

ശ്രീഗൌരീശ്വര ചതുർമുഖക്ഷേത്രം

കൊച്ചിക്കായൽ ശൃംഖലകൾക്കും അറബിക്കടലിനുമിടയിൽ  പ്രകൃതിരമണീയമായ വൈപ്പിൻ ദ്വീപിനോട് ചേർന്നുകിടക്കുന്നു ഈ ക്ഷേത്രം. നാല് ശ്രീകോവിലുകളിലായി നാല് ദേവ പ്രതിഷ്ഠയുള്ള ചതുർമുഖക്ഷേത്രമാണ് ചെറായി ശ്രീഗൌരീശ്വര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി സ്ഥിതിചെയ്യുന്ന നാല് ശ്രീകോവിലുകളിലായി യഥാക്രമം സുബ്രഹ്മണ്യനേയും സാക്ഷാൽ ഗൌരീശ്വരനായ ശിവനേയും പിന്നെ പാർവ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീനാരായണഗുരുദേവൻ 1912-ൽ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ക്ഷേത്രപരിപാലനം, പണ്ട് ഗുരുദേവൻ തന്നെ രക്ഷാധികാരിയായിരുന്ന വിജ്ഞാന വർദ്ധിനി സഭക്കാണ്. 1888-ലാണ് ഈ സഭ രൂപം കൊള്ളുന്നത്. അധസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക ഉയർച്ചയായിരുന്നു ഈ സഭയുടെ ലക്ഷ്യം. ക്ഷേത്രത്തിന് ഇന്നുകാണുന്ന പ്രൌഡിക്കും പെരുമക്കും വിജ്ഞാന വർദ്ധിനി...

Read More...

Read More


Sologamy-The Art Of Self-Love

04

Jun 2022

Sologamy-The Art Of Self-Love

Kshama Bindu, the 24-year old sociology student and blogger from Gujrat said, “It’s my decision to marry who I want – whether it’s a man or a woman or myself.” Bindu has become the spark to fire the unrevealed mystery of self-love. Yes, Kshama Bindu has ignited a revolution to normalize the novel concept of Sologamy-simply marrying oneself. Adoring herself Bindu continued, “And by marrying...

Read More...

Read More


പ്രണയസരോവര തീരത്തെ ചരിത്രവിദ്യാർത്ഥി

02

Jun 2022

പ്രണയസരോവര തീരത്തെ ചരിത്രവിദ്യാർത്ഥി

ഞാനിപ്പോൾ നില്ക്കുന്നത് ഓർമ്മകളുടെ ഈർപ്പമുള്ള ഒരു ചരിത്രസ്ഥലിയിലാണ്. പെരിയാർ അറബിക്കടലിനെ ഉമ്മവക്കുന്ന സംഗമസ്ഥാനമാണിത്. പച്ചവിരിപ്പിന് മുകളിൽ പവിഴമല്ലികൾ പ്രണയമഴ പെയ്യുന്ന ഒരു പ്രണയസരോവം കൂടിയാണിത്. ഇവിടുത്തെ പ്രണയമഴയിൽ നനഞ്ഞൊട്ടിയ പ്രണയമിഥുനങ്ങൾ വാത്സ്യായന ശിലകളായി അവിടവിടെ ഉന്മാദം പൂത്തുകിടക്കുന്നുണ്ടാവും. ഇത് കൊടുങ്ങല്ലൂർ കോട്ട എന്നറിയപ്പെടുന്ന കോട്ടപ്പുറം കോട്ട. കേരള ചരിത്രത്തിന്റെ ഗൃഹാതുരതയിലേക്ക് പൂക്കുന്ന ഗുൽമോഹർ, പൂമാനം തീർക്കുന്ന കോട്ട. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ തെക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന തുരുത്തിപ്പുറം പാലത്തിന് സമീപമുള്ള ഒരു കോട്ടയാണിത്. അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ കോട്ടകൊത്തളങ്ങളിൽ പോർച്ചുഗീസ്-ഡച്ച് അധിനിവേശകഥകൾ മുഴങ്ങുന്നുണ്ട്. സാമൂതിരിമാരും നാട്ടുരാജാക്കന്മാരും ഹൈദരാലിയും ടിപ്പുസുൽത്താനും ഏറ്റവുമൊടുവിൽ...

Read More...

Read More